Widgets Magazine
05
Feb / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉപേക്ഷിക്കപ്പെട്ട കാറില്‍ കണ്ടെത്തിയത് 52 കിലോഗ്രാം സ്വര്‍ണവും 11 കോടി രൂപയും..! കാര്‍ പരിശോധിച്ചവരെല്ലാം ഞെട്ടി, എവിടെ നിന്നാണ് ഇത്രയും പണവും സ്വര്‍ണവും..?


രണ്ടര വയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസ്..അമ്മാവന്‍ ഹരികുമാറിന് മാനസികപ്രശ്‌നങ്ങള്‍ ഇല്ലെന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മാനസികരോഗ വിഭാഗം...നാടകം പൊളിഞ്ഞു..


''എന്നെ ഒന്നും ചെയ്യല്ലേ... എന്നെ ഒന്നും ചെയ്യല്ലേ...' എന്ന് യുവതി നിരവധി തവണ അലറി വിളിച്ചു..കെട്ടിടത്തില്‍ നിന്നും താഴെ വീണ തന്നെ വീണ്ടും വലിച്ചിഴച്ചു കൊണ്ടു പോയതായി പെണ്‍കുട്ടി..


ഇറാനില്‍ വീണ്ടും പ്രതിഷേധം.. പൂർണ്ണ നഗ്നമായി പൊലീസ് വാഹനത്തിൽ കയറി നിന്ന് പ്രതിഷേധിക്കുന്ന യുവതിയുടെ വീഡിയോ പുറത്ത്..പിന്നീട് യുവതിക്കെന്ത് സംഭവിച്ചെന്ന് വ്യക്തമല്ല..


440 കോടിയുടെ വരുമാനം ഇക്കഴിഞ്ഞ തീർത്ഥാടന കാലത്ത് നേടിയതോടെ, ശബരിമല ധർമ്മശാസ്താവിന്റെ പേര് ഉപയോഗിച്ച് സർക്കാർ കീശ വീർപ്പിക്കാൻ ഒരുങ്ങുന്നു..തീർത്ഥാടകർക്ക് കുടിവെള്ളം പോലും നൽകാതെ മുണ്ടു മുറുക്കിയുടുത്ത് സർക്കാർ നേടിയതാണ് 440 കോടി..

പല്ലെടുക്കുന്നതിനു മുമ്പും പിമ്പും അറിയേണ്ട കാര്യങ്ങള്‍

09 MAY 2015 11:41 AM IST
മലയാളി വാര്‍ത്ത.

More Stories...

കാന്‍സര്‍ സ്‌ക്രീനിംഗ് ക്യാമ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു... കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായുള്ള സംസ്ഥാന ആരോഗ്യ വകുപ്പിന്റെ 'ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം' ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്‍ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം 4 മണിക്ക് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും

കാന്‍സര്‍ പ്രതിരോധത്തിന് ജനകീയ ക്യാമ്പയിനുമായി ആരോഗ്യ വകുപ്പ്... ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം: ലോഗോ പ്രകാശനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു

മഞ്ചേരി മെഡിക്കല്‍ കോളേജിന് ദേശീയ മുസ്‌കാന്‍ അംഗീകാരം... കുഞ്ഞുങ്ങള്‍ക്ക് ഗുണമേന്മയുള്ള ചികിത്സയും പരിചരണവും ഒരുക്കിയതിനുള്ള ദേശീയ അംഗീകാരം

ഹൃദയഭിത്തി തകര്‍ന്ന രോഗിക്ക് പുതുജന്മം: അഭിമാന വിജയവുമായി തൃശൂര്‍ മെഡിക്കല്‍ കോളേജ്

സംസ്ഥാനത്ത് നിന്നും കുഷ്ഠരോഗത്തെ പൂര്‍ണമായും തുടച്ചുനീക്കും: മന്ത്രി വീണാ ജോര്‍ജ് രോഗത്തെയാണ് അകറ്റേണ്ടത് രോഗികളേയല്ല അശ്വമേധം 6.0: കുഷ്ഠരോഗ നിര്‍ണയ ഭവന സന്ദര്‍ശനം ആരംഭിച്ചു

 പല്ലെടുക്കുന്നതിനു മുമ്പ്
വേദന വന്നതുകൊണ്ടു മാത്രം പല്ലെടുക്കേണ്ടതില്ല. റൂട്ട് കനാല്‍ ചികിത്സ വഴി വേദന മാറ്റാം. റൂട്ട്് കന്ല്‍ ചെയ്യുന്നതിന് താല്‍പര്യമില്ലെങ്കില്‍ പല്ലെടുക്കുന്നതാണു നല്ലത്. അല്ലെങ്കില്‍ വീണ്ടും വേദന വരും.
മേല്‍വരിയിലെയോ താഴെവരിയിലെയോ പല്ലെടുക്കുന്നതുകൊണ്ട് ചെവി, കണ്ണ്, തല എന്നിവയ്‌ക്കൊന്നും യാതൊരു കുഴപ്പവുമുണ്ടാകില്ല.
ഒന്നോ രണ്ടോ പല്ലെടുത്താല്‍ മാത്രം കവിള്‍ ഒട്ടുകയില്ല. മാത്രമല്ല, കൃത്രിമപ്പല്ലുകള്‍ വച്ചാല്‍ പരിഹാരവുമായി. ഒരേ സമയം ഒന്നില്‍ക്കൂടുതല്‍ പല്ലെടുക്കാം. പല്ലെടുക്കുന്നതു ഭയമുള്ളവര്‍ക്ക് മുന്‍കൂട്ടി മരുന്നുകള്‍ കഴിച്ചു ഭയം കുറയ്ക്കാം. പല്ലെടുക്കാന്‍ വരുമ്പോള്‍ കൂടെ ആളുണ്ടാകേണ്ടത് ആവശ്യമാണ്. പഴുപ്പുള്ളപ്പോള്‍ പല്ലെടുക്കുന്നത് വേദന വരുത്താം. മരുന്നു കഴിച്ച് ഉടനെ എടുക്കുന്നതാണ് ഉചിതം. ആദ്യമായി പല്ലെടുക്കുമ്പോള്‍ മരവിപ്പിക്കുന്ന മരുന്നിന് അലര്‍ജിയുണ്ടോ എന്നു നോക്കുന്നത് ആവശ്യമാണ്. രാവിലെയാണ് പല്ലെടുക്കാന്‍ നല്ലത്.
ഭക്ഷണം കഴിച്ചതിനു ശേഷമേ പല്ലെടുക്കാവൂ. ആദ്യമായി പല്ലെടുക്കുമ്പോള്‍ മരവിപ്പിക്കുന്ന മരുന്നിന് അലര്‍ജിയുണ്ടോ എന്നു നോക്കുന്നത് ആവശ്യമാണ്. പ്രമേഹവും രക്തസമ്മര്‍ദ്ദവുമുണ്ടെങ്കില്‍ അവ കുറഞ്ഞസമയത്തേ പല്ലെടുക്കാവൂ. പ്രമേഹമുള്ളവര്‍ പല്ലെടുത്താല്‍ മുറിവുണങ്ങില്ല. പ്രഷറുള്ളവര്‍ പല്ലെടുത്താല്‍ രക്തം നില്‍ക്കാതെ വരും. ഹൃദ്രോഗമുള്ളവര്‍ വിവരങ്ങള്‍ ഡോക്ടറോട് മുന്‍കൂട്ടി പറയണം. രക്തവാതമുള്ളവര്‍ക്കും വാല്‍വ് തകരാറുള്ളവര്‍ക്കും മറ്റും പല്ലെടുക്കുന്നതിനു മുമ്പു മരുന്നുകള്‍ കഴിക്കേണ്ടതുണ്ട്. എന്തെങ്കിലും രോഗമുള്ളവരും മരുന്ന് കഴിക്കുന്നവരും, പല്ലെടുക്കുന്നതിനു മുമ്പ് ഡോക്ടറോടു പറയണം. ഗര്‍ഭിണികള്‍ക്ക് ആദ്യ മൂന്നുമാസത്തിനും അവസാന മൂന്നുമാസത്തിനും ഇടയില്‍ വേണമെങ്കില്‍ പല്ലെടുക്കാം. കുട്ടികളുടെ പല്ലുകള്‍ പുതിയതു വരുമ്പോള്‍ ഇളകുന്നതു മാത്രമേ എടുക്കാറുള്ളൂ. ഒരുവിധേനയും അടയ്ക്കാന്‍ കഴിയാത്തതേ എടുക്കാവൂ. അതോടൊപ്പം പല്ലോ സ്‌പേസ് മെയിന്റനറോ വച്ചിരിക്കണം. അല്ലെങ്കില്‍ നിരതെറ്റി പല്ലു വരാം. മൂന്നാമത്തെ അണപ്പല്ല് 17 വയസിനു ശേഷമാണു വരിക. ചിലപ്പോള്‍ അവ എല്ലില്‍ കുടുങ്ങിയിരിക്കുകയും അല്‍പം മാത്രം മുളച്ച അവസ്ഥയിലും ആയിരിക്കും. അവ ഇടയ്ക്കിടെ വേദനയുണ്ടാക്കാം. അവ എടുത്തുമാറ്റുവാന്‍ കൂടുതല്‍ സമയവും വൈദഗ്ധ്യവും ചെലവും വരും.
ഓര്‍ത്തോഡന്റിക് ചികിത്സയില്‍ ചിലപ്പോള്‍ ഏതാനും പല്ലുകള്‍ എടുക്കുവാന്‍ നിര്‍ദ്ദേശിക്കാറുണ്ട്. അതുകൊണ്ട് ദോഷമൊന്നുമില്ല. എടുത്ത ഭാഗം സ്വാഭാവികമായി അടയും. സ്റ്റിച്ചിടുന്നത് മുറിവുണങ്ങാനും ഭക്ഷണം കയറാതിരിക്കാനും സഹായിക്കും. എന്നാല്‍ അവ നിര്‍ബന്ധമില്ല. സ്റ്റിച്ചിട്ടാല്‍ ആറാംദിനം എടുത്തു മാറ്റണം. പല്ലില്ലാത്ത മോണകള്‍ കാലം കഴിയും തോറും ചുരുങ്ങുന്നതായി കാണുന്നു. ഇതുമൂലം സെറ്റുപല്ല് മാറ്റേണ്ടി വന്നേക്കാം. പല്ലിന്റെ വേരുകളെങ്കിലും നിലനിര്‍ത്താനായാല്‍ ഈ മാറ്റം കുറയ്ക്കാം. ചിലപ്പോള്‍ പല്ലെടുക്കാന്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു. ജനറല്‍ അനസ്തീഷ്യ വേണ്ടിവന്നേക്കാം.
പല്ലെടുത്തശേഷം 
ഓടിക്കളിച്ചാലോ രക്തം വന്നേക്കാം. കട്ടപിടിച്ച രക്തം ഇളകുന്ന വിധത്തില്‍ വായ് കഴുകാനോ കൊപ്‌ളിക്കാനോ പാടില്ല. പല്ലെടുത്ത ശേഷം ചിലപ്പോള്‍ 24 മണിക്കൂര്‍ വരെ രക്തം കുറേശ്ശെ വരാന്‍ സാധ്യതയുണ്ട്. അധികമായി രക്തം വരുന്നുണ്ടെങ്കില്‍ വീണ്ടും പഞ്ഞിയോ, വൃത്തിയുള്ള തുണിയോ കട്ടിയില്‍ പല്ലെടുത്ത ഭാഗത്തു കടിച്ചുപിടിക്കാം.

രക്തം വീണ്ടും നില്‍ക്കാതെ വന്നാല്‍ ഉടനെ ഡോക്ടറെയോ, അടുത്ത ഹോസ്പിറ്റലിലോ കാണിക്കണം. മുറിവ് ഉണങ്ങുന്നതുവരെ മുറിവില്‍ ആഹാരപദാര്‍ഥങ്ങള്‍ ഇരിക്കാതെ വൃത്തിയായി സൂക്ഷിക്കുക. പല്ലെടുത്ത ഭാഗത്ത് ചിലപ്പോള്‍ എല്ല് തെളിഞ്ഞു കാണും. അവിടെ വിരലോ നാക്കോ കൊണ്ടു തൊട്ടുനോക്കാതിരിക്കുക. അങ്ങനെ സ്പര്‍ശിച്ചാല്‍ മുറിവുണങ്ങാന്‍ സമയമെടുക്കും. 24 മണിക്കൂറിനുശേഷം ചെറിയ ചൂടുള്ള ഉപ്പുവെള്ളം മൂന്നോ നാലോ തവണ കൊള്ളുന്നതു മുറിവുണങ്ങാന്‍ സഹായിക്കും. മൗത്ത് വാഷും ഇതിനു സഹായകരമാണ്.
പല്ലെടുത്ത ശേഷം മുറുക്ക്, മദ്യപാനം എന്നിവ ഒഴിവാക്കുക. ഒരു മണിക്കൂര്‍ സമയമെങ്കിലും മരുന്നിന്റെ മരവിപ്പ് ഉണ്ടാകും. ഈ സമയം പ്രത്യേകിച്ചു കുട്ടികള്‍ ചുണ്ടോ കവിളോ കടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. പല്ലെടുത്ത ദിനം മാത്രമേ സാധാരണയായി വിശ്രമിക്കേണ്ടതുള്ളൂ. ഏതാനും ദിവസങ്ങള്‍ ചെറിയ വേദനയും നീരും സാധരണയാണ്. മൂന്നു മുതല്‍ അഞ്ചു ദിവസം സാധാരണഗതിയില്‍ മരുന്നു കഴിക്കണം.
ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള മരുന്നുകള്‍ യഥാക്രമം കഴിക്കുക. മരുന്നു കഴിച്ചശേഷം ശരീരത്തില്‍ ചൊറിച്ചിലോ, വയറ്റില്‍ വേദനയോ അനുഭവപ്പെട്ടാല്‍ മരുന്നു നിര്‍ത്തി ഡോക്ടറെ സമീപിക്കണം. എടുത്ത ഭാഗത്തു പുതിയ പല്ല് രണ്ടുമൂന്നു മാസത്തിനിടയ്ക്കു വച്ചില്ലെങ്കില്‍ മറ്റു പല്ലുകള്‍ക്കു സ്ഥാനചലനം വന്നു പില്‍ക്കാലത്തു പുതിയതു വയ്ക്കാന്‍ ബുദ്ധിമുട്ടായേക്കും.

 അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ടക്ടറുടെ സമയോചിത ഇടപെടലില്‍ യാത്രക്കാരിക്കു തിരിച്ചുകിട്ടിയത് ഏഴുപവന്റെ മാല  (17 minutes ago)

സംസ്ഥാനം ചുട്ടുപൊള്ളുന്നു: പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍  (1 hour ago)

ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടായിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിയെ രക്ഷിച്ചെടുത്ത് വയനാട് നൂല്‍പുഴ കുടുബോരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍; മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയ മുഴുവന്‍ ആരോഗ്യ പ്രവര  (1 hour ago)

Madhya-Pradesh അന്വേഷണം ചെന്നെത്തിയത്  (1 hour ago)

പാലായിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യ മാതാവിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം  (1 hour ago)

കര്‍ണാടകയില്‍ നഴ്‌സിങ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവം: നേരിട്ടത് കടുത്ത മാനസിക പീഡനമെന്ന് കുടുംബം  (1 hour ago)

BALARAMAPURAM ചേച്ചിയും അനിയനും അകത്താവും  (1 hour ago)

ആസിഫ് അലിയുടെ പുതിയ ചിത്രം സർക്കീട്ടിന്റെ ടീസർ പ്രകാശനം ചെയ്തു  (1 hour ago)

കോഴിക്കോട്ടെ അപകടത്തില്‍ ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പൊലീസ്  (1 hour ago)

KOZHIKODE കൂട്ടാളികള്‍ ഒളിവില്‍  (1 hour ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കി പോലീസ്  (1 hour ago)

IRAN പൂർണ്ണ ന​ഗ്നയായി പൊലീസ് വാഹനത്തിൽ  (1 hour ago)

കോട്ടയം നഗരത്തിൽ വീണ്ടും ലഹരി സംഘത്തിന്റെ വിളയാട്ടം; ലഹരിയുടെ വീര്യത്തിൽ പരാക്രമം നടത്തിയ യുവാവ് ഒരു മണിക്കൂർ നഗരത്തെ ഇരുട്ടിലാക്കി; വലഞ്ഞ് കെ.എസ്.ഇബി  (1 hour ago)

കശാപ്പിനായി കൊണ്ടു വന്ന കാളയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു...  (2 hours ago)

ബമ്പറടിച്ച തുകയില്‍ ഭാഗ്യശാലിക്ക് എന്ത് കിട്ടും?  (2 hours ago)

Malayali Vartha Recommends