Widgets Magazine
21
Sep / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും... എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരെ നീക്കം ശക്തം; തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതിലെ റിപ്പോര്‍ട്ടും ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും


വേദനയോടെ സിനിമാ ലോകം... അമ്മയുടെ വിയോഗത്തിന്റെ വേദനയെന്ന് മോഹന്‍ലാല്‍; കവിയൂര്‍ പൊന്നമ്മയ്ക്ക് ആദരാഞ്ജലികള്‍


അര്‍ജുന്‍ സഞ്ചരിച്ച ലോറിയുടെ ക്യാബിന്‍ കണ്ടെത്തുന്നതിന് പ്രഥമ പരിഗണന... കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള മൂന്നാംഘട്ട തെരച്ചില്‍ ഇന്നും തുടരും....പരിശോധനാ സ്ഥലത്തേക്ക് അര്‍ജുന്റെ സഹോദരിയും ഇന്ന് എത്തും


അമ്മ വേഷം കൊണ്ട് ശ്രദ്ധേയയായ നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു... കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം, വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു


കേരളത്തിൽ പവൻ വില വീണ്ടും 55,000 രൂപയെന്ന 'മാജിക്സംഖ്യ' മറികടന്നു...ഗ്രാമിന് 60 രൂപ കൂടി വില ഇന്ന് 6,885 രൂപയിലെത്തി... 480 രൂപ വർധിച്ച് 55,080 രൂപയാണ് പവൻ വില...

എന്‍സിപിയില്‍ പവര്‍ പൊളിറ്റിക്‌സ്‌

30 OCTOBER 2012 04:42 AM IST
പ്രസന്നകുമാര്‍

More Stories...

ഡല്‍ഹി മെട്രോയില്‍ പിതംപുര സ്റ്റേഷനില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ മുന്നിലേക്ക് എടുത്തുചാടി 53 വയസുകാരി.... വലതു കൈ അറ്റ് ആശുപത്രിയില്‍

ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും... ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്‌സേന സത്യവാചകം ചൊല്ലിക്കൊടുക്കും

കൊടുംക്രൂരത... തമിഴ്‌നാട്ടില്‍ 35കാരിയെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ച 22കാരനെ അറസ്റ്റ് ചെയ്ത് പോലീസ്

അര്‍ജുന്‍ സഞ്ചരിച്ച ലോറിയുടെ ക്യാബിന്‍ കണ്ടെത്തുന്നതിന് പ്രഥമ പരിഗണന... കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള മൂന്നാംഘട്ട തെരച്ചില്‍ ഇന്നും തുടരും....പരിശോധനാ സ്ഥലത്തേക്ക് അര്‍ജുന്റെ സഹോദരിയും ഇന്ന് എത്തും

പാമ്പിനെ ആക്രമിക്കാൻ പൂച്ച ശ്രമിച്ചതോടെ അണലി വീട്ടിനകത്തേക്ക് കയറി...രാവിലെ എഴുന്നേറ്റ വീട്ടമ്മ പാമ്പിനെ ചവിട്ടിയതിന് പിന്നാലെ കടിയേറ്റു...നിമിഷങ്ങൾക്കുള്ളിൽ മരണം...

എന്‍സിപിയില്‍ പവര്‍ പൊളിറ്റിക്‌സ്‌

മുംബൈ: എന്‍സിപിയില്‍ ഉയര്‍ന്നു വന്നിട്ടുള്ള അധികാരവടംവലി മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തെയും മന്ത്രിസഭയെയും ഒന്നുപോലെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. എന്‍.സി.പി ദേശീയ നേതൃത്വത്തിലും ഇതു വിള്ളല്‍ വീഴ്‌ത്തിക്കഴിഞ്ഞു.

കോണ്‍ഗ്രസും എന്‍.സി.പിയും ചേര്‍ന്നുള്ള മുന്നണിയാണു മഹാരാഷ്‌ട്രയില്‍ അധികാരത്തിലുള്ളത്‌. കോണ്‍ഗ്രസ്‌ നേതാവും മുഖ്യമന്ത്രിയുമായ പൃഥിരാജ്‌ ചവാനും എന്‍സിപി  നേതാവും ഉപമുഖ്യമന്ത്രിയുമായ അജിത്‌ പവാറും തമ്മില്‍ ഏറെ താമസിയാതെ തന്നെ സ്വരച്ചേര്‍ച്ചയില്ലായ്‌മയിലേക്കു നീങ്ങുകയായിരുന്നു. അവസാനം കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രി അജിത്‌ പവാര്‍ രാജി സമര്‍പ്പിക്കുക കൂടി ചെയ്‌തതോടെ മന്ത്രിസഭയുടെ നിലനില്‌പുതന്നെ പ്രതിസന്ധിയിലായി. തുടര്‍ന്ന്‌ എന്‍.സി.പി മന്ത്രിമാരെല്ലാം മന്ത്രിസഭയില്‍ നിന്നും രാജിവച്ചതായുള്ള വാര്‍ത്ത കൂടി പുറത്തുവന്നതോടെ മന്ത്രിസഭ തകരുമെന്നുറപ്പായി. കുറഞ്ഞപക്ഷം മുഖ്യമന്ത്രി പൃഥ്വിരാജ്‌ ചവാന്‍ രാജിവയ്‌ക്കുകയെങ്കിലും ചെയ്യേണ്ടിവരുമെന്നാണ്‌ എല്ലാവരും പ്രതീക്ഷിച്ചത്‌. ചവാനെ ലക്ഷ്യം വച്ചുള്ള കളിയാണ്‌ അജിത്‌ പവാര്‍ നടത്തുന്നതെന്നായിരുന്നു ജനങ്ങളുടെ ധാരണ.
പക്ഷേ, എന്‍.സി.പിയുടെ സര്‍വാധിപതിയായ ശരദ്‌ പവാറും അനന്തരവനായ അജിത്‌ പവാറും തമ്മിലുള്ള ആഭ്യന്തര തര്‍ക്കങ്ങളാണു കാര്യങ്ങള്‍ ഇത്രയ്‌ക്കും വഷളാക്കിയിട്ടുള്ളത്‌.
അജിത്‌ പവാറിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ടു 19 മന്ത്രിമാരാണു രാജിക്കത്തു സമര്‍പിച്ചത്‌. മുഖ്യ നേതാവായ ശരത്‌ പവാറിന്റെ അനുമതിയോടെയാണ്‌ അജിത്‌ പവാര്‍ രാജി വച്ചിട്ടുള്ളതെന്ന ധാരണയിലായിരുന്നു ഇവരെല്ലാം കൂട്ട രാജിക്കൊരുങ്ങിയതും.
മാത്രവുമല്ല, എന്‍.സി.പി. എംഎല്‍എമാര്‍ അജിത്‌ പവാറിന്റെ രാജി പിന്‍വലിക്കണമെന്നുള്ള പ്രമേയം വരെ പാസ്സാക്കി. അപ്പോഴാണ്‌ എന്‍സിപി രാഷ്‌ട്രീയത്തിന്റെ ഉള്ളറ രഹസ്യങ്ങള്‍ പുറത്തുവരുന്നത്‌. അജിത്‌ പവാറിന്റെ രാജി പിന്‍വലിക്കണമെന്നില്ലെന്ന മട്ടിലായിരുന്നു ശരത്‌ പവാറും കേന്ദ്രമന്ത്രി പ്രഭൂല്‍ പട്ടേലും പെരുമാറിയത്‌.അതോടെ പാര്‍ട്ടിക്കുള്ളിലെ കലാപത്തിന്റെ തീവ്രത പുറത്തു വരികയായിരുന്നുവെന്നു മാത്രമല്ല, 19 മന്ത്രിമാരുടെ രാജി സ്വീകരിക്കേണ്ടതില്ലെന്നും ശരത്‌ പവാര്‍ സംസ്ഥാന പ്രസിഡണ്ടിനു നിര്‍ദ്ദേശം നല്‌കുകയും ചെയ്‌തു.
ഭീകരമായ ഒരഴിമതിക്കേസില്‍ കുടുങ്ങിനില്‌ക്കുന്ന അജിത്‌ പവാര്‍ എന്‍.സി.പിയുടെ തന്നെ പ്രതിച്ഛായ തകര്‍ത്തിരിക്കുകയാണ്‌. വിദര്‍ഭ മേഖലയിലെ ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട 20,000 കോടി രൂപയുടെ അഴിമതിയാരോപണമാണ്‌ അജിത്‌ നേരിടുന്നത്‌. ഈ ആരോപണങ്ങള്‍ക്കു പിറകില്‍ മുഖ്യമന്ത്രിയാണെന്നും എന്‍സിപിയെ തേജോവധം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും പാര്‍ട്ടി നേതാക്കള്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. എന്തായാലും പൃഥ്വിരാജ്‌ ചവാനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറ്റുന്ന കാര്യമേയില്ലെന്നു കോണ്‍ഗ്രസ്‌ ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു. മുഖ്യമന്ത്രിയെ മാറ്റണമെന്നു ശരത്‌ പവാറും ഇപ്പോള്‍ ആവശ്യപ്പെടുന്നതേയില്ല.
എന്‍സിപിയുടെ പ്രഭവസ്ഥാനമായ മഹാരാഷ്‌ട്രയില്‍ കുറെക്കാലമായി അജിത്‌ പവാര്‍, ശരത്‌പവാറിനു മുകളിലാണെന്നുള്ള മട്ടിലായിരുന്നു പ്രവര്‍ത്തിക്കുന്നത്‌. ശരത്‌ പവാറിനിതൊട്ടും രസിച്ചിരുന്നില്ല. ഇതിനിടെ മകളായ സുപ്രിയ സുളെയെ മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തിലേക്കു കൊണ്ടുവരാന്‍ ശരത്‌ പവാര്‍ ശ്രമിച്ചിരുന്നു. ലോക്‌സഭാ മെമ്പറായിരുന്ന സുപ്രിയ, കുടുംബകലഹത്തില്‍പെട്ടു സംഘര്‍ഷഭരിതമായിട്ടുള്ള മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തിലേക്കു വരാന്‍ താത്‌പര്യമില്ലെന്നു തീരുമാനിക്കുകയാണുണ്ടായത്‌. എന്തായാലും പവാര്‍മാരുടെ പവര്‍ പൊളിറ്റിക്‌സ്‌ എവിടെ വരെ എത്തുമെന്നു കാണാനിരിക്കുന്നതേയുള്ളൂ.തത്‌ക്കാലം ശരത്‌ പവാര്‍ തന്നെ മുന്നില്‍. ശക്തനും അദ്ദേഹം തന്നെ. അജിത്തിന്റെ രാജി അംഗീകരിക്കുകയും മെുംബൈ: എന്‍.സി.പിയില്‍ ഉയര്‍ന്നു വന്നിട്ടുള്ള അധികാരവടംവലി മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തെയും മന്ത്രിസഭയെയും ഒന്നുപോലെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. എന്‍.സി.പി ദേശീയ നേതൃത്വത്തിലും ഇതു വിള്ളല്‍ വീഴ്‌ത്തിക്കഴിഞ്ഞു.
കോണ്‍ഗ്രസും എന്‍.സി.പിയും ചേര്‍ന്നുള്ള മുന്നണിയാണു മഹാരാഷ്‌ട്രയില്‍ അധികാരത്തിലുള്ളത്‌. കോണ്‍ഗ്രസ്‌ നേതാവും മുഖ്യമന്ത്രിയുമായ പൃഥിരാജ്‌ ചവാനും എന്‍.സി.പി. നേതാവും ഉപമുഖ്യമന്ത്രിയുമായ അജിത്‌ പവാറും തമ്മില്‍ ഏറെ താമസിയാതെ തന്നെ സ്വരച്ചേര്‍ച്ചയില്ലായ്‌മയിലേക്കു നീങ്ങുകയായിരുന്നു. അവസാനം കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രി അജിത്‌ പവാര്‍ രാജി സമര്‍പ്പിക്കുക കൂടി ചെയ്‌തതോടെ മന്ത്രിസഭയുടെ നിലനില്‌പുതന്നെ പ്രതിസന്ധിയിലായി. തുടര്‍ന്ന്‌ എന്‍.സി.പി മന്ത്രിമാരെല്ലാം മന്ത്രിസഭയില്‍ നിന്നും രാജിവച്ചതായുള്ള വാര്‍ത്ത കൂടി പുറത്തുവന്നതോടെ മന്ത്രിസഭ തകരുമെന്നുറപ്പായി. കുറഞ്ഞപക്ഷം മുഖ്യമന്ത്രി പൃഥ്വിരാജ്‌ ചവാന്‍ രാജിവയ്‌ക്കുകയെങ്കിലും ചെയ്യേണ്ടിവരുമെന്നാണ്‌ എല്ലാവരും പ്രതീക്ഷിച്ചത്‌. ചവാനെ ലക്ഷ്യം വച്ചുള്ള കളിയാണ്‌ അജിത്‌ പവാര്‍ നടത്തുന്നതെന്നായിരുന്നു ജനങ്ങളുടെ ധാരണ.
പക്ഷേ, എന്‍.സി.പിയുടെ സര്‍വാധിപതിയായ ശരദ്‌ പവാറും അനന്തരവനായ അജിത്‌ പവാറും തമ്മിലുള്ള ആഭ്യന്തര തര്‍ക്കങ്ങളാണു കാര്യങ്ങള്‍ ഇത്രയ്‌ക്കും വഷളാക്കിയിട്ടുള്ളത്‌.
അജിത്‌ പവാറിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ടു 19 മന്ത്രിമാരാണു രാജിക്കത്തു സമര്‍പിച്ചത്‌. മുഖ്യ നേതാവായ ശരത്‌ പവാറിന്റെ അനുമതിയോടെയാണ്‌ അജിത്‌ പവാര്‍ രാജി വച്ചിട്ടുള്ളതെന്ന ധാരണയിലായിരുന്നു ഇവരെല്ലാം കൂട്ട രാജിക്കൊരുങ്ങിയതും.
മാത്രവുമല്ല, എന്‍.സി.പി. എംഎല്‍എമാര്‍ അജിത്‌ പവാറിന്റെ രാജി പിന്‍വലിക്കണമെന്നുള്ള പ്രമേയം വരെ പാസ്സാക്കി. അപ്പോഴാണ്‌ എന്‍സിപി രാഷ്‌ട്രീയത്തിന്റെ ഉള്ളറ രഹസ്യങ്ങള്‍ പുറത്തുവരുന്നത്‌. അജിത്‌ പവാറിന്റെ രാജി പിന്‍വലിക്കണമെന്നില്ലെന്ന മട്ടിലായിരുന്നു ശരത്‌ പവാറും കേന്ദ്രമന്ത്രി പ്രഭൂല്‍ പട്ടേലും പെരുമാറിയത്‌.അതോടെ പാര്‍ട്ടിക്കുള്ളിലെ കലാപത്തിന്റെ തീവ്രത പുറത്തു വരികയായിരുന്നുവെന്നു മാത്രമല്ല, 19 മന്ത്രിമാരുടെ രാജി സ്വീകരിക്കേണ്ടതില്ലെന്നും ശരത്‌ പവാര്‍ സംസ്ഥാന പ്രസിഡണ്ടിനു നിര്‍ദ്ദേശം നല്‌കുകയും ചെയ്‌തു.
ഭീകരമായ ഒരഴിമതിക്കേസില്‍ കുടുങ്ങിനില്‌ക്കുന്ന അജിത്‌ പവാര്‍ എന്‍.സി.പിയുടെ തന്നെ പ്രതിച്ഛായ തകര്‍ത്തിരിക്കുകയാണ്‌. വിദര്‍ഭ മേഖലയിലെ ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട 20,000 കോടി രൂപയുടെ അഴിമതിയാരോപണമാണ്‌ അജിത്‌ നേരിടുന്നത്‌. ഈ ആരോപണങ്ങള്‍ക്കു പിറകില്‍ മുഖ്യമന്ത്രിയാണെന്നും എന്‍സിപിയെ തേജോവധം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും പാര്‍ട്ടി നേതാക്കള്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. എന്തായാലും പൃഥ്വിരാജ്‌ ചവാനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറ്റുന്ന കാര്യമേയില്ലെന്നു കോണ്‍ഗ്രസ്‌ ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു. മുഖ്യമന്ത്രിയെ മാറ്റണമെന്നു ശരത്‌ പവാറും ഇപ്പോള്‍ ആവശ്യപ്പെടുന്നതേയില്ല.
എന്‍സിപിയുടെ പ്രഭവസ്ഥാനമായ മഹാരാഷ്‌ട്രയില്‍ കുറെക്കാലമായി അജിത്‌ പവാര്‍, ശരത്‌പവാറിനു മുകളിലാണെന്നുള്ള മട്ടിലായിരുന്നു പ്രവര്‍ത്തിക്കുന്നത്‌. ശരത്‌ പവാറിനിതൊട്ടും രസിച്ചിരുന്നില്ല. ഇതിനിടെ മകളായ സുപ്രിയ സുളെയെ മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തിലേക്കു കൊണ്ടുവരാന്‍ ശരത്‌ പവാര്‍ ശ്രമിച്ചിരുന്നു. ലോക്‌സഭാ മെമ്പറായിരുന്ന സുപ്രിയ, കുടുംബകലഹത്തില്‍പെട്ടു സംഘര്‍ഷഭരിതമായിട്ടുള്ള മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തിലേക്കു വരാന്‍ താത്‌പര്യമില്ലെന്നു തീരുമാനിക്കുകയാണുണ്ടായത്‌. എന്തായാലും പവാര്‍മാരുടെ പവര്‍ പൊളിറ്റിക്‌സ്‌ എവിടെ വരെ എത്തുമെന്നു കാണാനിരിക്കുന്നതേയുള്ളൂ.തത്‌ക്കാലം ശരത്‌ പവാര്‍ തന്നെ മുന്നില്‍. ശക്തനും അദ്ദേഹം തന്നെ. അജിത്തിന്റെ രാജി അംഗീകരിക്കുകയും ചെയ്‌തിരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെള്ളറട, ആനപ്പാറയില്‍ ബൈക്ക് ഷോറൂമും ഉടമയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍  (4 minutes ago)

മലയാള സിനിമയുടെ അമ്മയാണ് വിടവാങ്ങിയത്; കവിയൂർ പൊന്നമ്മയുടെ നിര്യാണം മലയാള സിനിമ ലോകത്തിന് തീരാനഷ്ടമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ  (23 minutes ago)

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തു വന്ന 20 പേരുടെ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവായതായി മന്ത്രി വീണാ ജോര്‍ജ്; മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി  (28 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി തൊഴിലവസരങ്ങൾ സൃഷ്ടിക്കുക മാത്രമല്ല തൊഴിൽ സൃഷ്ടിക്കുന്ന അടിസ്ഥാന വർഗമനുഷ്യനെയാണ് സൃഷ്ടികൊണ്ടിരിക്കുന്നതെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി  (33 minutes ago)

എ.ഡി.ജി.പിക്കെതിരെ വിജിലന്‍സ് അന്വേഷിക്കുമെന്നാണ് ഇപ്പോള്‍ പറയുന്നത്; . പ്രതിപക്ഷത്തിന്റെ ആരോപണം ശരിയാണെന്നു തെളിഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (36 minutes ago)

ഡല്‍ഹി മെട്രോയില്‍ പിതംപുര സ്റ്റേഷനില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ മുന്നിലേക്ക് എടുത്തുചാടി 53 വയസുകാരി.... വലതു കൈ അറ്റ് ആശുപത്രിയില്‍  (54 minutes ago)

ആറ്റിങ്ങലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കൊല്ലായി കടവില്‍ നിന്ന് കണ്ടെത്തി...  (1 hour ago)

തൃക്കരിപ്പൂര്‍ സ്വദേശി കുവൈത്തില്‍ നിര്യാതനായി...  (1 hour ago)

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ചരിത്രനേട്ടം സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍....  (1 hour ago)

നടി കവിയൂര്‍ പൊന്നമ്മയ്ക്ക് വിട... രാവിലെ 9 മണി മുതല്‍ 12 മണി വരെ കളമശേരി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ മൃതദേഹം പൊതുദര്‍ശനം , സംസ്‌കാരം ഇന്ന്  (1 hour ago)

ആലപ്പുഴയില്‍ തെളിവെടുപ്പിന് കൊണ്ടുപോകുന്ന വഴി പൊലീസിനെ കബളിപ്പിച്ച് മോഷണ കേസ് പ്രതി രക്ഷപ്പെട്ടു...  (2 hours ago)

കോട്ടയം പാമ്പാടിയിൽ പതിനാലുകാരി പൂർണ ഗർഭിണി; വിവരം പുറത്തറിഞ്ഞത് വയർ വേദനയ്ക്ക് ചികിത്സ തേടി ആശുപത്രിയിൽ എത്തിയപ്പോൾ; കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി  (2 hours ago)

കണ്ണില്ലാത്ത ക്രൂരത... സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി അജ്മലുമായി നടത്തിയ തെളിവെടുപ്പിനിടെ ജനരോക്ഷം ഇരമ്പി  (2 hours ago)

വാക്കു തര്‍ക്കത്തിനൊടുവില്‍... മകളെ ശല്യം ചെയ്‌തെന്ന് ആരോപിച്ച് യുവാവ് കുത്തേറ്റ് മരിച്ചു....  (2 hours ago)

എഡിജിപി എം ആര്‍ അജിത് കുമാറിനും പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ നിലനില്‍ക്കെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാധ്യമങ്ങളെ കാണും...  (2 hours ago)

Malayali Vartha Recommends