Widgets Magazine
13
Mar / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനും മുഖ്യമന്ത്രി പിണറായി വിജയനും, കേരള ഹൗസില്‍ കൂടിക്കാഴ്ച നടത്തി..ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും ചര്‍ച്ചകളില്‍ പങ്കെടുത്തു...കേരളാ ഹൗസിലെത്തിയതും പുതുമയായി...


ബി.എല്‍.എ തീവണ്ടി ആക്രമിച്ച് ബന്ദികളാക്കിയ 104 പേരെ, പാക് സുരക്ഷാസേനകള്‍ മോചിപ്പിച്ചത് കമാണ്ടോ ഓപ്പറേഷനിലൂടെ..വെടിവയ്പ്പിൽ 30 പാക് സൈനികർ കൊലപ്പെട്ടു... 182 യാത്രക്കാരെയാണ് ബന്ദികളാക്കിയിരിക്കുന്നത്..


സി.പി.ഐ എം പിളരുമോ? പാർട്ടി സംസ്ഥാന സമ്മേളനത്തിന് പിന്നാലെ അവഗണിക്കപ്പെട്ട, നേതാക്കൾ അപമാനിതരായ നേതാക്കളുടെ സഹായത്തോടെ പുതിയ സി.പി എം രൂപീകരിക്കാൻ ശ്രമിക്കുന്നതായി സൂചന..


ആരിഫ് ഖാനേ നില്‍... പഴയ ഗവര്‍ണര്‍ സര്‍ക്കാരുമായി ഇടഞ്ഞത് പഴംകഥ; കേരളത്തിന്റെ പ്രശ്‌നങ്ങള്‍ കേന്ദ്രത്തില്‍ അവതരിപ്പിക്കാന്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിക്കൊപ്പം; കേരളം ഇപ്പോള്‍ എന്റെ സംസ്ഥാനം, ഒപ്പമുണ്ടാകും, വിരുന്നില്‍ മുഖ്യമന്ത്രിയും

പ്രേതാലയം പോലെ ലൈല ഭഗവൽസിംഗ് ദമ്പതികളുടെ വീട്: അർദ്ധരാത്രി പോലും സന്ദർശനത്തിന് ആളുകൾ: നരബലി വീട്ടിൽ മോഷണവും

03 JULY 2023 05:33 PM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമലയില്‍ പതിനെട്ടാംപടി കയറിയെത്തുന്നവര്‍ക്ക് കൊടിമരച്ചുവട്ടില്‍ നിന്ന് ബലിക്കല്‍പ്പുര വഴി നേരേയെത്തി അയ്യപ്പദര്‍ശനത്തിനുള്ള ക്രമീകരണം ഒരുക്കും...

അരുവിപ്പുറം ക്ഷേത്രത്തിലെ 137-ാമത് പ്രതിഷ്ഠാവാര്‍ഷികവും മഹാശിവരാത്രി ആഘോഷവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും

തണുത്ത് വിറച്ച് മൂന്നാര്‍... താപനില വീണ്ടും മൈനസ് ഒന്ന് രേഖപ്പെടുത്തി

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലര്‍ സ്വകാര്യ ബസില്‍ ഇടിച്ച് അപകടം....ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് മരണം... നിരവധി പേര്‍ക്ക് പരുക്ക്

മൂന്നാറിനെ കാട്ടുകൊമ്പന്‍ പടയപ്പ വിറപ്പിക്കുന്നത് മദപ്പാട് കൊണ്ടെന്ന നിഗമനത്തില്‍ വനംവകുപ്പും... അഞ്ചു പേരടങ്ങുന്ന സംഘം ഇനി മുതല്‍ പടയപ്പയെ നിരീക്ഷിക്കും.

നരബലിയുടെ പേരിൽ നാടിനെ നടുക്കിയ ഭീകര കൊലപാതകങ്ങൾ നടന്ന ഇലന്തൂർ കടകംപള്ളിൽ വീട്ടിലേയ്ക്ക് സന്ദർശനം നടത്തിയത് ഏകദേശം ഇരുപത്തഞ്ച് ലക്ഷത്തോളം പേരാണെന്നാണ് പുറത്ത് വരുന്ന വിവരം. ലൈല ഭഗവൽസിംഗ് ദമ്പതികളുടെ വീട് ഒരു പ്രേതാലയം പോലെ നിലകൊള്ളുന്നു. ഈ വീടിനെ ഏറെ ഇഷ്ടപ്പെടുന്നത് ഇപ്പോൾ മോഷ്ടാക്കളാണ്. ഭഗവൽസിംഗിന്റെ വീടിന് സമീപമുള്ള ജോസിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളാണ് കേസിൽ ഏറെ നിർണായകമായത്. ഇപ്പോഴത്തെ ഇവിടത്തെ സ്ഥിതിയെക്കുറിച്ച് അയൽവാസിയെ ജോസ് തന്നെ മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുകയാണ്.

ഇന്ന് വീടും പരിസരവും കാട് പിടിച്ച് കിടക്കുകയാണ്, പോലീസ് വീട് സീൽ ചെയ്തതിനു ശേഷം ദിവസവും മുന്നൂറോളം പേർ ഇവിടേയ്ക്ക് എത്തിയിട്ടിരുന്നു. അഞ്ച് മാസം, മുമ്പ് നൂറ്റമ്പതോളം പേരായി ദിവസവും വരുന്നത്. ഇപ്പോഴും മുറിയ്ക്കുള്ളിൽ ചീറ്റിക്കിടക്കുന്ന രക്തക്കറകൾ കാണാൻ കഴിയും. വീട് മോശം അവസ്ഥയിലേയ്ക്ക് എത്തി. വീട്ടിലെ മോട്ടർ വരെ കള്ളന്മാർ അറുത്തെടുത്ത് കടത്തി.

പോലീസിൽ വിവരം അറിയിച്ചിട്ടുണ്ടെന്നും ജോസ് പറയുന്നു. അർദ്ധരാത്രി പന്ത്രണ്ട് മണിയ്ക്കും, വെളുപ്പിന് മൂന്നും, നാലും മണിയ്ക്ക് വരെ ഇവിടെ സന്ദർശകരെന്ന പേരിൽ ചിലർ എത്താറുണ്ട്. നല്ല ഉദ്ദേശത്തോടെ ആയിരിക്കില്ല അവർ ഇവിടെ എത്തുന്നത്. ഈ പറമ്പിൽ ഇനിയും മൃതദേഹങ്ങൾ കുഴിച്ചിട്ട കുഴികൾ ഉണ്ടെന്നും, പോലീസ് മുകളിൽ നിന്നുള്ള ഉത്തരവ് അനുസരിച്ച് ഓരോ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

ഭഗവൽസിംഗിന്റെ വീടിന്റെ ഒരു വാതിൽ ചവിട്ടിപ്പൊളിച്ച നിലയിൽ ആയിരുന്നു. പോലീസ് വീണ്ടും എത്തി സീൽ ചെയ്തു. വിദേശത്ത് നിന്ന് അവധിയ്ക്ക് നാട്ടിൽ എത്തുന്നവർ പോലും വീട്ടിൽ പറയാതെ എന്താ സംഭവമെന്ന് കാണാൻ ഇങ്ങോട്ടേക്ക് എത്താറുണ്ടെന്ന് ജോസ് പറയുന്നു. പത്ത് മാസം മുമ്പായിരുന്നു കേരളത്തെ ഞെട്ടിച്ച ഇരട്ട നരബലി നടന്നത്.

മനുഷ്യ മാംസം കഴിച്ചുവെന്നും ഫ്രിഡ്ജില്‍ സൂക്ഷിച്ചുവെന്നും ഞെട്ടലോടെ മലയാളികള്‍ കേട്ടു. മാത്രമല്ല ഭഗവല്‍ സിംഗിന്റെ മുമ്പില്‍ ഭാര്യയുമായി ഷാഫി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു എന്ന കഥകളും പുറത്തായി. ഇലന്തൂര്‍ നരബലി കേസില്‍ ആദ്യ കുറ്റപത്രം ജനുവരി ഏഴിനാണ് സമർപ്പിച്ചത്. കൊലപാതകം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, തുടങ്ങി നിരവധി കുറ്റങ്ങളാണ് ചുമത്തിയത്.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്നും, പ്രതികള്‍ക്ക് വധശിക്ഷ നല്‍കേണ്ടതുണ്ടെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കിരുന്നു. സ്ത്രീയെന്ന പരിഗണനയില്‍ ജാമ്യം നല്‍കണം എന്ന ലൈലയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. കേസിലെ മൂന്നാം പ്രതിയാണ് ലൈല. ജാമ്യം നല്‍കിയാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു.

ഫലസിദ്ധിക്ക് വേണ്ടി കെന്ന് തിന്നാൻ വരെ മടിയില്ലാത്ത ആളുകൾ ഈ നൂറ്റാണ്ടിലും ഉണ്ടെന്ന് തെളിയിക്കുന്ന സംഭവമായിരുന്നു ഇരട്ട നരബലി. ഒരു മടിയും കൂടാതെ ഫലസിദ്ധിക്കായി രണ്ട് സ്ത്രീകളെ കബളിപ്പിച്ച് വലയിലാക്കിയാണ് നരബലി നടത്തിയത്. ക്രൂരമായി കൊലപ്പെടുത്തിയതിന് പുറമേ കൂടുതൽ ഫലസിദ്ധിക്കായി സ്ത്രീകളുടെ മാംസം പാകം ചെയ്ത് കഴിക്കുകയും ചെയ്തിരുന്നു.ഈ സംഭവത്തിന്റെ ഞെട്ടൽ കേരള ജനതയ്ക്ക് ഇനിയും മാറിയിട്ടില്ല.

ധനസമ്പാദനത്തിനും ഐശ്വര്യത്തിനുമായി നരബലി നടത്താമെന്നും മനുഷ്യമാസം വിറ്റ് പണം സമ്പാദിക്കാമെന്നും മറ്റു രണ്ട് പ്രതികളെ പറഞ്ഞ് പ്രേരിപ്പിച്ച മുഹമ്മദ് ഷാഫിയാണ് ഒന്നാം പ്രതി. പാരമ്പര്യ ചികിത്സ നടത്തുന്ന ഇലന്തൂരിലെ ഭഗവൽ സിങ്, ഇയാളുടെ ഭാര്യ ലൈല എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. ഫ്രിഡ്ജിൽ നിന്നുള്ള രക്തക്കറ ഉൾപ്പടെ നിർണായകമായ നാൽപത്തിലധികം തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചു.

തുടർന്ന് എറണാകുളം ജില്ലയിലെ വിവിധ സ്ഥലങ്ങളിലെത്തിച്ചും തെളിവ് ശേഖരിച്ചു. കൊല്ലപ്പെട്ട പത്മത്തിന്റെ സ്വർണം കണ്ടെടുത്തു. സെപ്തംബർ 26-ാം തിയതിയാണ് പത്മയെ കാണാതാകുന്നത്. പത്മയെന്ന സ്ത്രീയുടെ തിരോധാനത്തെ കുറിച്ചുള്ള പൊലീസിന്റെ അന്വേഷണമാണ് കൊലപാതകത്തിലേക്കും അത് നരബലിയാണെന്നുമുള്ള വെളിപ്പെടുത്തലിലേക്കും വഴി തെളിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരാളാണെങ്കിലും തെറ്റ് ചെയ്‌തെങ്കില്‍ തെറ്റ് തെറ്റ് തന്നെ, അതിനകത്ത് അങ്ങനെ ന്യായീകരണം ഒന്നും ഇല്ല; ഒരു സിനിമയും സിനിമ എന്നതിനപ്പുറം ജീവിതത്തെ സ്വാധീനിക്കാറില്ല എന്നതാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്  (5 hours ago)

എളംബ്ലാശേരിയില്‍ വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം  (6 hours ago)

പ്രതിഫല വിവാദത്തില്‍ വെളിപ്പെടുത്തലുമായി ബാലയുടെ മുന്‍ഭാര്യ ഡോ. എലിസബത്ത് ഉദയന്‍  (6 hours ago)

മാനന്തവാടിയില്‍ പൊലീസ് വാഹനമിടിച്ച് വഴിയോരക്കച്ചവടക്കാരന് ദാരുണാന്ത്യം  (6 hours ago)

ദില്ലിയില്‍ അദ്ദേഹത്തിന് ഒരു പണിയുമില്ല; സുരേഷ് ഗോപിക്കെതിരെ വിമര്‍ശനവുമായി ജോണ്‍ ബ്രിട്ടാസ്  (7 hours ago)

കെ.സി.വേണുഗോപാല്‍ നല്‍കിയ ഹര്‍ജിയില്‍ ശോഭാ സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (7 hours ago)

മകന്റെ മര്‍ദനത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന അച്ഛന്‍ മരിച്ച സംഭവം: വിവാഹകാര്യത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് മര്‍ദ്ദനമെന്ന് പ്രാഥമിക വിവരം  (7 hours ago)

മകന്റെ മര്‍ദനത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന അച്ഛന്‍ മരിച്ചു  (8 hours ago)

എന്ത് വന്നാലും ദേശീയപാത 2025ല്‍ തന്നെ പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്  (8 hours ago)

നടി നയന്‍താരയില്‍ നിന്നും ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന്‍ ധനുഷ്  (10 hours ago)

വത്സലാ ക്ലബ്ബിന്റെ ഷൂട്ടിം​ഗ് പൂർത്തിയായി  (10 hours ago)

ലക്കിടിയില്‍ ബന്ധു വീട്ടിലെത്തിയ അച്ഛനും മകനും ട്രെയിനിടിച്ച് ദാരുണാന്ത്യം  (10 hours ago)

വെഞ്ഞാറമൂട് കൂട്ടക്കൊല കേസ്: കസ്റ്റഡി കാലാവധി അവസാനിച്ചു, പ്രതി അഫാനെ ജയിലിലേക്ക് മാറ്റി  (10 hours ago)

തെലങ്കാന മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ചു: മാദ്ധ്യമപ്രവര്‍ത്തകയായ യുട്യൂബ് ചാനല്‍ ഉടമയും സഹപ്രവര്‍ത്തകയും അറസ്റ്റില്‍  (11 hours ago)

മകളെയും കുടുംബത്തെയും കാണാന്‍ ബഹ്റൈനിലെത്തിയ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (11 hours ago)

Malayali Vartha Recommends